Thursday, 25 September 2014

Quotes from Mayyazhippuzhayude Theerangalil

'അനാദിയായി  പരന്നു  കിടക്കുന്ന സമുദ്രത്തിൽ അങ്ങകലെ വെള്ളിയാങ്ങല്ല്  കാണാമായിരുന്നു .  അവിടെ  അപ്പോഴും ആത്മാക്കൾ തുമ്പികളായി  പാരിനടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്ന് ദാസൻ  ആയിരുന്നു.'
             - മയ്യഴിപ്പുഴയുടെ  തീരങ്ങളിൽ



'മഴയെ കാത്തു സമയം കളയരുത് ചങ്ങാതീ, വേനലെന്നും വരണ്ടതായിരിക്കും.'

No comments:

Post a Comment